Tuesday, February 19, 2013

The friendly matches of 'Kadal' and 'Devasuram'





Maniratnam's 'Kadal' reminded me of Malayalam 'Devasuram'. In both the films, on the surface it is a battle between two white men. However, beyond that surface we realize that it is only a friendly match between them, and it is the women who are untamed, the Muslim who has become rich and the fisherfolk who are 'uncivilized' and 'violent' -- who have to be tamed / shown their place / shown the path to god -- who are the real baddies. I think I understand why Rupesh Kumar said a Kadalakramanam would have been easier on him.

1 comment:

Sudeep said...

An old comment that I had posted on a buzz :

ദേവാസുരത്തിലെ "വില്ലന്‍", അല്ലെങ്കില്‍ "മംഗലശ്ശേരി നീലകണ്ഠന്‍ കാലില്‍ വാരി നിലത്തടിച്ച ശത്രു", മുണ്ടയ്ക്കല്‍ ശേഖരനാണ് എന്നെനിയ്ക്ക്‌ ആ സിനിമ കണ്ടപ്പോള്‍ തോന്നിയിട്ടില്ല. അത് സവര്‍ണ്ണതയും തമ്മിലുള്ള ഒരു friendly match മാത്രം. അയാള്‍ "കാലില്‍ വാരി നിലത്തിട്ടടിയ്ക്കുന്നത്" രേവതിയുടെ കഥാപാത്രത്തിന്റെ വ്യക്തിത്വത്തെയാണ്. അയാള്‍ വെറുക്കുന്നത് അലാളുടെ സ്ഥലം ഒരു മുസ്ലീമിന് വില്‍ക്കേണ്ടി വന്ന തന്റെ "നിവൃത്തികേടി"നെയാണ്.

മംഗലശ്ശേരി നീലകണ്ഠന്‍ സവര്‍ണ്ണന്‍ മാത്രമല്ല. ലതീഷ് മോഹന്‍ എഴുതിയത് പോലെ,

"മുണ്ടുമടക്കിക്കുത്തി സ്വന്തം വീരഗാഥകള്‍ ഉച്ചത്തില്‍ വിളിച്ചുപറയുകയും എല്ലാം എനിക്കറിയാമെന്ന്‌ നടിക്കുകയും പെണ്ണുങ്ങളെ നോക്കി പരസ്യമായ അശ്ളീലച്ചിരി ചിരിക്കുകയും എവിടെവച്ചും ആരെയും തല്ലിത്തോല്‍പ്പിക്കാന്‍ കഴിയുകയും ചെയ്താല്‍, അങ്ങനെ ചെയ്താല്‍ മാത്രം ആണായി എന്ന്‌ മലയാളിയെ പഠിപ്പിച്ചത്‌ ഇതേ നീലകണ്ഠനല്ലേ?

നാല്‌ ചവറ്‌ കൂട്ടാളികളും കയ്യൂക്കും ഉണ്ടെങ്കില്‍ പൊതുസ്ഥലങ്ങളില്‍ എന്തുമാകാം എന്ന്‌ മലയാളി പ്രേക്ഷകനെ ചിലര്‍ പറഞ്ഞു വിശ്വസിപ്പിച്ചത്‌ അയാളിലൂടെയല്ലേ? സിനിമയിലെ നായകനും അയാള്‍; സിനിമകണ്ട്‌ തലയില്‍ മുണ്ടഴിച്ചുകെട്ടി അര്‍മാദിക്കുന്ന കാഴ്ചക്കാരനും അയാള്‍ എന്നതായിരുന്നില്ലേ അവസ്ഥ?"